Show Source and Description ഗില്‍ഗിത്: ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചു
ദാറ്റ്സ് മലയാളം - ദില്ലി: പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ചൈനീസ് പട്ടാളം നിലയുറപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തയിലുള്ള ആശങ്ക ഇന്ത്യ ചൈനയെ ഔദ്യോഗികമായി അറിയിച്ചു. ഗില്‍ഗിത് മേഖലയില്‍ തങ്ങളുടെ പട്ടാളം നിലയുറപ്പിച്ചുണ്ടെന്ന വാര്‍ത്ത ചൈന വ്യാഴാഴ്ച നിഷേധിച്ചതിനു പിന്നാലെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.ചൈനയിലെ വിദേശകാര്യ സഹമന്ത്രി ഷാങ് ഷിജുനെ സന്ദര്‍ശിച്ചാണ് ചൈനയിലെ ഇ
Show Source and Description ഇതുവരെ കോഴക്കാര്‍ സമീപിച്ചിട്ടില്ല: സച്ചിന്‍
ദാറ്റ്സ് മലയാളം - ദില്ലി: കോഴവിവാദത്തെ സംബന്ധിച്ചു രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സച്ചിന്‍. ഇന്ത്യന്‍ കളിക്കാരില്‍ ആര്‍ക്കും വാതുവയ്പു സംഘങ്ങളുമായി ബന്ധ
Show Source and Description ബീഹാര്‍:പൊലീസുകാരന്റെ മൃതദേഹം തിരിച്ചറിഞ്ഞു
ദാറ്റ്സ് മലയാളം - പട്‌ന: ബീഹാറിലെ ലഖിസാരായ് വനമേഖലയില്‍ കണ്ടെത്തിയ മൃതദേഹം എസ്‌ഐ ലൂക്കാസ് ടെറ്റെയുടേതെന്ന് സ്ഥിരീകരിച്ചു. ബന്ദികളാക്കിയ നാലു പോലീസുകാരില്‍ ഒരാളെ വധിച്ചുവെന്നത് മാവോവാദികള്‍ അറിയിച്ചതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മാവോവാദികള്‍ വധിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന എസ്‌ഐ അഭയ് കുമാര്‍ യാദവിന്റെ മൃതദേഹമാണിതെന്ന് ആദ്യം സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടിരിക്കുന്ന
Show Source and Description ഐസക് ഗുസ്തിക്കാരനാവരുത്: ചെന്നിത്തല
ദാറ്റ്സ് മലയാളം - ദില്ലി ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി പരസ്യ സംവാദത്തിന് യുഡിഎഫ് ഒരാളെ ചുമതലപ്പെടുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. യുഡിഎഫ് പ്രതിനിധിയുമായി സംവാദത്തിനുണ്ടെങ്കില്‍ ആ കാര്യം അറിയിക്കണം. ഗുസ്തിക്കാരെ പോലെ ദിവസവും രാവിലെ വെല്ലുവിളിക്കുകയല്ല വേണ്ടത്.യുഡിഎഫിന്റെ ആരോപണങ്ങള്‍ക്ക് ഐസക് വസ്തുനിഷ്ഠമായി മറുപടി നല്‍കണം. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി
Show Source and Description ഭര്‍ത്താക്കന്‍‌മാര്‍ ഖനിയില്‍; പുറത്ത് ഭാര്യമാര്‍ തമ്മിലടി
WebDuniya - സാന്‍റിയാഗോ: ചിലിയിലെ കോപ്പിയാപ്പോ ഖനിയില്‍ 700 മീറ്റര്‍ ആഴത്തില്‍ ഒരുമാസമായി കുടുങ്ങിക്കിടക്കുന്ന 33 ഖനി തൊഴിലാളികളുടെ ഭാര്യമാര്‍ നഷ്ടപരിഹാരത്തിനായി പരസ്പരം ഏറ്റുമുട്ടുന്നു. ഖനിയില്‍ കുടുങ്ങിയവര്‍ക്ക് സര്‍ക്കാര്‍ വന്‍‌തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചതൊടെയാണ് തൊഴിലാളികളുടെ ഭാര്യമാരെന്ന് അവകാശപ്പെട്ട് നിരവധിപ്പേര്‍ രംഗത്തുവന്നത്. തങ്ങളാണ് ഒന്നാം ഭാര്യയെന്നായിരുന്നു ഖനിയില്‍ ക